Menu

Archives / june 2021


സന്തോഷ്‌ ശ്രീധർ.

നിറ നിലാവൊളി പൂശി വാനം നിറ പുഞ്ചിരി തൂകി നറു മണം വിതറുന്ന പൂനിലാവിൽ നിറ കതിർ ചൂടി നീ വന്നൂ നിറ മാല ചാർത്തി നീ നിന്നൂ. അകതാരിലായിരം നിറക്കൂട്ട് ചാർത്തി നിറവാർന്ന സ്വപ്‌നങ്ങൾ നെയ്തു നിൻ നിരവദ്യ മോഹങ്ങളുതിർത്തൂ. നിറ കുടം തുളുമ്പുമാ പാന പാത്രം എനിക്കായ് തുറന്നു നീ തന്നു.....

Read More
Share :


രമ പിഷാരടി

പണ്ടായിരുന്നത് പണ്ടുപണ്ടോർമ്മതൻ- തുമ്പകൾ പൂവിട്ട  ഗ്രാമാന്തരങ്ങളിൽ,   ചോന്നവാകപ്പൂ വിരിച്ച സ്കൂൾമുറ്റത്ത്, തൂവെയിൽ തുള്ളിക്കളിച്ച പാടങ്ങളിൽ   തുമ്പികൾക്കും, വെൺപിറാവ് പോൽ നീങ്ങുന്ന വെള്ളിമേഘത്തിനും  കൂട്ടായിരുന്നൊരാൾ   സൂര്യനെ കൈവിരൽത്തുമ്പിലായ് തൊട്ടവൾ.....

Read More
Share :


മാത്യു പണിക്കർ

എടുത്തുകാട്ടാനെനിക്കെന്തുണ്ടെന്നു ഒരിക്കലൊരാൾ ചോദിച്ചു. എടുത്തൊരു ചിത്രം പോലുമില്ലെന്ന് ഒരുത്തരം നൽകി ഞാൻ കലക്കിക്കുറുക്കിയെടുത്താലും പേരിനായൊരു സ്വാദുമില്ലാത്ത പൂർവ്വകാലം ദശാസന്ധികൾ കൃത്യമായി ജോലികൾ ചെയ്തു തീർത്തു നിത്യമായ് വിശ്രമിയ്ക്കുന്ന  ജീവിതം വിരസമാവ.....

Read More
Share :


ഷീജ രാധാകൃഷ്ണൻ. 

ജൂൺ അഞ്ച് നാം പരിസ്ഥിതി ദിനമായി ആചരിക്കുമ്പോൾ, പരിസ്ഥിതി പ്രവർത്തകരിൽ മു൯പനായ് ആചരിക്കേണ്ട വ്യക്തി തന്നെയാണ് കല്ലേ൯ പൊക്കുടൻ.  ഭൂമിയിലെ ഏറ്റവും മികച്ച ആവാസ വ്യവസ്ഥകളിലൊന്നാണ് കണ്ടൽക്കാടുകൾ. മത്സ്യങ്ങളും ഞണ്ടുകളും പക്ഷികളും എല്ലാ ഇവിടെ ഒത്ത.....

Read More
Share :


ഡോ. നീസാ

ആറ്റുനോറ്റു വളർത്തിയൊരമ്മയും പിച്ചവെച്ചു നടത്തിയോരച്ഛനും വെറും അപരിചിതർ മാത്രമിന്നവരെ കാണുവാൻ അറയ്ക്കുന്നു മക്കൾ. പുത്തൻ യുഗത്തിൽ വളർന്നോരിവർ സൗഭാഗ്യമൊക്കെയും നേടിയോരിവർ ആധുനിക ജീവിത തിരക്കിനിടയിൽ കടന്നുവന്ന വഴികൾ മറക്കയായി. ഒരുനേരമെങ്.....

Read More
Share :


പോതുപാറ മധുസൂദനൻ

എത്ര പ്രിയങ്കരം പ്രണയ ക്കിനാവിനെൻ ചങ്കി ലെച്ചായ്പ്പിൽ ചമഞ്ഞിരിയ്ക്കാൻ .   കൊച്ചുവർത്താനം പറയാനിടയ്ക്കിടെ കൊഞ്ഞണം കാട്ടാൻ കുളിരു നൽകാൻ .   എത്ര നാൾ ഞാനെൻ്റെ സ്വപ്നങ്ങളൊക്കെ വിൽക്കാതെ വീർപ്പിൽ പൊതിഞ്ഞു വയ്ക്കും.   എത്ര നാൾ വേണം നിനക്കെൻ്റെ .....

Read More
Share :


ഷീജ രാധാകൃഷ്ണൻ. ദില്ലി

കാൽ വിരലുകൾ കൂട്ടികെട്ടാതെ വെള്ളപുതപ്പുമൂടാതെ മൂക്കിൽ പഞ്ഞിയുമില്ലാതെ എ൯ശവമീ ശരീരശാസ്ത്ര പഠനമേശമേൽ കിടക്കുമ്പോൾ...  വെറുംശവമാമെനിക്ക് വെെദ്യവിദ്യാ൪ത്ഥികളാം നിങ്ങളേകും ആദരവും മര്യാദയും  ഇന്നു ഞാനറിയുന്നു..  ജാതിമതഭേദ മില്ലാതെന്നേ കണ്.....

Read More
Share :


സ്മിത ഒററക്കൽ

നിന്നെ ഞാൻ വരച്ചപ്പോൾ മൊണാലിസ ആയില്ല ..... കണ്ണുകളിൽ ചിരിചാലിച്ച നിറക്കൂട്ട് നോവിന്റെ നീർച്ചാലുകളായി..... നിന്നെവരക്കാൻ മാറ്റിവച്ച പുരികക്കൊടികൾ കൊറ്റികളായി പരൽമീൻതിരഞ്ഞു....... നിന്റെ ചുണ്ടുകൾ ചിരിമറന്നിടങ്ങളിൽ ഒരു കൂട്ടർ നിധി തേടിയലഞ്ഞു ... വാതുവച്ച പണം .....

Read More
Share :


മാത്യു പണിക്കർ

തമോഗർത്തത്തിൽ നിന്ന് കൊണ്ട് വന്ന കുറ്റിരുട്ടിന്റെ ഇഷ്ടികകൾ  കൊണ്ടുണ്ടാക്കിയ ഈ  തടവറയിൽ ആരാണ് ഈ ഒരു പുസ്തകം   ഇതുവരെ വായിച്ചിരുന്നത്  ? ആരോ ജീവന്റെ നേർത്ത പാടയിൽ ഒളിപ്പിച്ചു പൊതിഞ്ഞു കൊണ്ട് വന്നു ഓമനിച്ചിരുന്ന  ഇതിലെ ഓരോ അക്ഷരങ്ങളും കാലാന്തരങ്ങളായി     വധശിക്ഷ.....

Read More
Share :


സൂരജ് കല്ലൂർ

 ഭൂതകാലത്തിന്റെ കലണ്ടർ, ചുമരിന്റെ ഭിത്തിയിൽ തൂങ്ങിയാടുന്നു. കഴിഞ്ഞകാലത്തിലേക്കൊരു, മടക്കയാത്രയിലേക്കിന്നും ക്ഷണിക്കുന്നു. അറിഞ്ഞുമറിഞ്ഞ നാളിന്റെ താളിലേക്ക്, കൊത്തിവലിക്കുന്ന അക്കങ്ങൾ അക്ഷരങ്ങൾ.   വർത്തമാനകാലത്തിന്റെ കലണ്ട.....

Read More
Share :


 ജയപ്രകാശ് എറവ്.

ചേമ്പിലയിൽ തങ്ങിനില്പു നീയെന്ന ജലബിന്ദു. എന്തൊരു സുതാര്യത, തിളക്കം  .   കാറ്റിലും തട്ടിത്തെറിച്ച് പോവാതെ ചെറു അനക്കത്തിൽ - അതിൻ ഊയലാട്ടം. തിളങ്ങുമൊരു സഫ്ടിക പാത്രം. നിന്നെ വർണ്ണിച്ചെഴുതുവാൻ മാത്രമായ് പ്രകൃതിയുടെ കുളിരണിഞ്ഞ് ഞാൻ. ഏത് നിറങ്ങളിൽ വരച്ചാലും.....

Read More
Share :


  രാജേശ്വരി ജി നായര്‍

 ‘ഗളയേന്‍ സാക്ലി സോണാച്ചി ദീപോരു കോണാച്ചീ’ കഴുത്തില്‍ സ്വര്‍ണ്ണമാലയണിഞ്ഞ ഈ പെണ്‍കുട്ടി ആരാണ്? എന്നാണ് ഈ വരികളുടെ അര്‍ത്ഥം. എനിക്ക് സംശയമില്ല. ഇതിവള്‍ തന്നെ.കടല്‍ച്ചേല വാരിച്ചുറ്റി മണല്‍പ്പരപ്പിന്‍റെ സ്വര്‍ണ്ണത്തിളക്കം കഴുത്തിന് ആഭരണമാക്കി വിനോദ സഞ്ചാരികളിലേക്ക് കടക്കണ്ണെറിയുന്ന ഗോവന.....

Read More
Share :


അർജുൻ

കണ്ണുനീരുപ്പിൻ രുചി വറ്റിടുമ്പോൾ  ഒട്ടിയ വയറിലെ താളമിടറുമ്പോൾ  പരവശയായെൻ ഓർമ മങ്ങുമ്പോൾ  അരണ്ട വെളിച്ചത്തിൽ വേട്ടനായടുക്കെ  മനുഷ്യമാംസത്തിന്റെ ഗന്ധം വമിക്കവേ  എൻ വിശപ്പിന്റെ വിളികൾ കെട്ടടങ്ങുന്നു  അശാന്തിയുടെ ഈ രാവിലന്ത്യമില്ലെങ്കിൽ  ജീവനോടെന്നെ കുഴിച്ചു മൂടീട.....

Read More
Share :


എം.എം ഷെരീഫ്

  മാനത്തിൻ്റെയുടലിൽ ചുറ്റിവരിഞ്ഞു മഴവില്ലുകൾ, മേയുന്ന കരിമുകിൽ മഴയായി പെയ്തിറങ്ങി.   കോരിച്ചൊരിയുന്ന മഴ സാക്ഷിയായി  സ്നേഹാർദ്രമായി നമ്മുടെ മിഴികൾരണ്ടുമുടക്കി.   ഒരേ ചില്ലയിൽ കൂട് കൂട്ടാൻ ചേക്കേറിയ ഇണക്കുരുവികളിൽ മഴപോലെ പ്രണയം പെയ്തിറങ്ങി.   മൗന.....

Read More
Share :


മലർവാക പൂക്കുമ്പോൾ

കാറ്റുവന്നൂയലാടവേ  സഖേ  ഇന്നാറ്റുദർഭ നടനം തുടരുന്നു     കുംഭമാണിതെന്നോതുന്നു ചോപ്പുറ്റ ഉണ്മ പേറും വഴിവാകസഞ്ചയം..   വന്നുനിൽക്കയാണാ ഗ്രീഷ്മ സൗഭഗം തന്നൊരോമൽക്കിനാവിന്റെ സൗവർണ്ണതേരിതിൽ    കണ്ടു ഞാനാ കൺചെരാതുള്ളിലായ് കാവ്യവിസ്മയച്ചെ പ്പിന്റെ പൂർണ്ണത  .....

Read More
Share :


ഡോ. നീസാ

ഉമ്മറത്ത് ഇന്നലെ  ഉമ്മുക്കുത്സു ഉത്തരത്തിൽ മാറാല നീക്കുന്നേരം ഉച്ചിയിൽ വേദനയെന്ന് കരഞ്ഞ് ഉയരത്തിൽ നിന്നും തലചുറ്റി വീണു.   ഉമ്മുമ്മയതുകണ്ട് ഉച്ചത്തൽ വിളിച്ചു  ഉപ്പയോട് കാര്യങ്ങൾ വിശദീകരിച്ചു ഉമ്മുക്കുത്സു വിളറി വെളുത്തവിടെ ഉറങ്ങുന്ന പോലെ നീണ്ടു കിടന്നു.  .....

Read More
Share :


ഒഴുകുപാറ സത്യൻ

ചില ജീവിതങ്ങളിൽ പൂരിപ്പിക്കാതെ കിടക്കും ചില പ്രണയങ്ങൾ. ഓർമ്മകളിൽ ഓർമ്മകളിൽ വടുക്കളായി തിണർത്ത് കിടക്കും ശൂന്യത ഭൂതകാലത്തിന്റെ വാതിലുകൾ തുറന്ന് നോക്കും. കണ്ടു മുട്ടിയ അമ്പലപ്പറമ്പും പ്രതീക്ഷകളെ ധ്യാനത്തിലിരുത്തിയ ആൽമരത്തണലും സ്വപ്‌നങ്ങൾ.....

Read More
Share :


ഷീജ രാധാകൃഷ്ണൻ.

ആദിദ്രാവിഡ൪ മോചകാ അവർണ്ണ മക്കൾക്ക് ഉടയോനേ അടിമ വ൪ഗ്ഗത്തി൯ യുഗപുരുഷ൯ അജ്ജയ്യ൯ അയ്യ൯കാളി      വില്ലു വണ്ടിയിലേറിയങ്ങനെ അശ്വവേഗം കുതിച്ചു പാഞ്ഞ് സവ൪ണ്ണശാസന കാറ്റിൽ പറത്തി രാജ വീഥിയിൽ ഏഴകൾക്കും വഴിനടക്കാ൯ അനുമതികൾ പൊരുതി വാങ്ങിയ.....

Read More
Share :


നജാ ഹുസൈൻ

നിനച്ചിരിക്കാതെ , ഒറ്റപ്പെടലിന്റെ ഇരുട്ടിലെ കൂമൻകൂവലുകൾക്കിടയിലൂടെ  അരിച്ചെത്തുന്ന വെള്ളിലനിലാവിൽ , അക്ഷരങ്ങളുമായി ഒളിച്ചുകളിച്ചപ്പോൾ, കൂട്ടിനായ് വന്ന ബാലമാസികകളും, വിറകൊള്ളിച്ച അമർചിത്രകഥകളും, ആദ്യവായനകളിലെ സഹയാത്രികരായി. സങ്കീർണ്ണമായ പരിവർത്തനങ്ങ.....

Read More
Share :


ഇന്ദുലേഖ വയലാർ

എത്ര എത്ര നല്ല കാര്യങ്ങൾ, എത്ര എത്ര ഭംഗിവാക്കാൽ, എത്ര പ്രാവിശ്യംചൊല്ലി ,"ഞാനെന്ന" കവിതാക്ഷര.   എന്നിട്ടും  കോവിഡേ നീ കേട്ടില്ലാ എൻ്റെ  മാനസപുത്രിമാർക്ക് എത്ര നീചയായ് നിന്നു നീയവർക്കരികേ    ശ്വാസ നിശ്വാസങ്ങൾക്കു  കടിഞ്ഞാണുമായി നിന്നതെന്തേ, ഉത്തരം  ചൊല്ലണം  കവി.....

Read More
Share :


മാത്യു പണിക്കർ

വാക്കുകൾ ഒരു ഘനദ്രവ്യമായിരുന്നെങ്കിൽ നിന്റെ ശാപവചസുകൾ നീ ഇഷ്ടപ്പെട്ടില്ലെങ്കിലും നിന്റെ അരികിൽ തന്നെ വച്ചിട്ട് ശാന്തചിത്തയായി ഞാൻ അവിടെ  നിന്നും ഇറങ്ങി പോകുമായിരുന്നു.   പക്ഷെ അത് മനസ്സാകെ ഇളക്കി മറിച്ചു കൊണ്ട് ഒരു കൊടുംകാറ്റ് പോലെ ഒടുവിൽ ഓടി തളർന്ന.....

Read More
Share :


രാജേശ്വരി ജി നായര്‍

 സമൂഹത്തിന്‍റെ ഉന്നത ശ്രേണിയില്‍ എത്തിയവര്‍ക്കും, വട്ടപ്പൂജ്യമായി പോയവര്‍ക്കും ഒക്കെ അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രവും, അതിന് മുകളിലായി  അനുഗ്രഹ കടാക്ഷങ്ങളുമായി  ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തുള്ള കുന്നിന്‍നിറുകയില്‍ ദുര്‍ഗാ.....

Read More
Share :


സുഷമ.കെ.ജി

അനീതികൾ എതിർത്തപ്പോൾ അവകാശങ്ങൾ ചോദിച്ചപ്പോൾ അരുതെന്ന് വിലക്കിയപ്പോൾ അസ്വസ്ഥരായവർ  വിളിച്ചു "ഭ്രാന്തി"...! അങ്ങനെ തെറ്റിനെ ശരികളാക്കി, അവകാശങ്ങൾ നിഷേധിച്ച്, അരുതുകൾ അവഗണിച്ച്, അന്ധകാരത്തിൽ വെളിച്ചത്തെ മറവു ചെയ്ത്.. അവർ സ്വസ്ഥരാകുമ്പോൾ അവൾ അവളോട് ചോദിച്ച.....

Read More
Share :


അഞ്ചു മാണി മണിപ്പാറ 

പോയൊരാ ജന്മത്തിലെന്നോ നിനക്കെന്റെ  ഹൃദയം പകുത്തു ഞാൻ തന്നിരിക്കാം...  അതുകൊണ്ടു മാത്രമാണാദ്യമായ് കണ്ടൊരാ  നിമിഷമെന്നുള്ളിൽ ഒരാത്മഹർഷം...    ആ ഹർഷ മാരിയിൽ മനസിന്റെ ജാലക- ച്ചില്ലകൾ വീണ്ടും തളിർത്തുലഞ്ഞു...  അതുകണ്ടു രാവും നിലാവും റിതുക്കളും  കുളിരിളം കാറ്റും ലയിച്ചു ന.....

Read More
Share :


ഡോ.നിസ

പറയുക സുഹൃത്തുക്കളെ! എന്താണ് നീതി നിഷേധം? ഒരുനാളേവരും നിർബന്ധമായി സേവനമെന്ന ലക്ഷ്യവുമായി ആറുദിനം കർത്തവ്യങ്ങളിൽ ആക്ഷേപമില്ലാതെ മുഴുകിയിരുന്നു. മാനവരാശി മഹാമാരിയിൽ വെന്തു നീറിയുരുകും വേളയിൽ  കർമ്മങ്ങളിലിളവു ലഭിച്ച് ചിലർ  വീട്ടിനുള്ളിൽ ആനന്ദിച്ചിരുന്നു. ആ.....

Read More
Share :


സന്തോഷ്‌ ശ്രീധർ. 

ആർക്കുഞാനേകേണ്ടു ഹൃദയാഞ്‌ജലി ഇനി, യാർക്കുഞാനേകേണ്ടു, എൻ ഹൃദയാഞ്‌ജലി. കൂടേ നടന്നവർ കൂട്ടായിരുന്നവർ കൂട്ടത്തിൽ കൂടിയോർ കൂട്ടം തെറ്റിയോർ കൂടപ്പിറപ്പിന് തുല്യരായോരവർ, സ്നേഹിതർ സഹ പ്രവർത്തകർ, ഓരോ ദിനത്തിലും പൊലിഞ്ഞു പോം മാനവർ. തനയർ, താതാക്കൾ, തായ് വഴി കാത്തവർ.....

Read More
Share :


പോതുപാറ മധുസൂദനൻ

ഇരുണ്ടുകൂടിയ ഇടവം ചുരുണ്ടുകൂടിയ മനസ്സിൽ ഇരച്ചു പെയ്യിച്ചു മേഘത്തെയലിച്ചിറക്കി മോഹത്തെ.   സുരത കിനാവിൻ്റെ മഴപ്പെയ്ത്തിൽ ഇടവക്കുളിരിൻ്റെ കളിയാട്ടം.   കുളിരിൻ്റെ ഉൾച്ചൂടിൽ നിന്ന് സ്ഖലിച്ച ഇന്ദ്രിയവും ഇടനെഞ്ചിൽ കടിച്ച ഇണപ്പല്ലുകളും മഴപ്പെയ്ത്തിനെ കൊതിയ്ക.....

Read More
Share :


രമ പിഷാരടി ബാംങ്കളൂർ

1.കുന്നിക്കുരുക്കൾ കുന്നിക്കുരുക്കളിൽ കൺമഷിപ്പാത്രവും കുങ്കുമപ്പൂവും തിളങ്ങി നിന്നീടവെ ചെങ്കല്ലു പാകുന്ന സന്ധ്യയിൽ ചെമ്പനീർക്കുന്നുകൾ ചോക്കുന്നു താരകൾ മിന്നുന്നു കണ്ണിലേക്കാർത്തു- കേറിടും ഇ.....

Read More
Share :


ഇടയ്ക്കാട് സിദ്ധാർത്ഥൻ

"മഴവന്നു വായിച്ചതോർമ്മയുണ്ടോ, പണ്ട് വഴിവക്കിൽ നമ്മൾ നനഞ്ഞ കണ്ണിൽ, മറ്റാരുമറിയാതെ കോർത്തുവച്ച, പ്രണയത്തിൻ ചേലുള്ള പരിമളങ്ങൾ. അന്നത്തെയിടവഴിപ്പച്ചയിൽ നാ- , മിരുവരുമറിയാതെ മൗനമായി, പള്ളിക്കുടത്തിലേക്കേകരായി, പുതുമാരിയോടൊത്തു പോയ കാലം. മിണ്ടാതെ മിണ്ടുന്ന മൗനങ്ങളിൽ, നൊമ്.....

Read More
Share :


രാജേശ്വരി ജി .നായർ

ഗോവയിലെ ഡബോളീം അന്താരാഷ്ട്ര വിമാനത്താവളം ഓര്‍മ്മകളുടെ പിന്‍നടത്തം ഒരു മിഠായി മധുരമായി സ്കൂള്‍  പരിസരങ്ങളെ തേടി അലയുമ്പോള്‍ ഒരു ചെങ്ങാതിയോടൊപ്പം ഒന്നാം ക്ലാസ്സ്കാരിയായ ഞാന്‍ സ്കൂള്‍ വിട്ടു വീട്ടിലേക്ക് നടക്കുകയാണ്. അവള്‍ക്ക് ആരോ.....

Read More
Share :


ഇന്ദുലേഖ വയലാർ

  മോളേ ........ അമ്മയുടെ നീട്ടിയവിളി , മുൻനിരയിൽ നാലുപല്ലു പോയ കൊച്ചുമോളു  കാലത്തെടുത്തുവച്ച  തണുത്തുറഞ്ഞ കട്ടൻ  കാപ്പിയും മോന്തി  കട്ടിലിൽ  വീണ്ടും ചുരുണ്ടു കിടക്കാൻ  പോയതാ ദാ  അമ്മയുടെ   വീണ്ടും  വിളി  വിളികേട്ടുണർന്.....

Read More
Share :


ഡിനി ഷിബു

ഒരുമൃദുസ്മേരത്തിനുള്ളി - ലൊളിപ്പിച്ച മൗനമേ നിൻ പേരാണെൻപ്രണയം ഒരു വാക്കും മിണ്ടുവാനരുതാതെ ചുണ്ടുകൾ വിറയാർന്ന സൗമ്യതേ നീയെന്നുമെൻ്റെ സ്വപ്നം കാണാതെ പോയെന്ന് കരുതുമോ നീയെനിയ്ക്ക- ലിവോടെ നൽകിയോരനുരാഗത്തെ? ഒരു നോക്ക് കാണുവാനാർത്തി പിടിച്ചൊരെൻ കണ്ണിന് കണിയായ പുലരികളെ.....

Read More
Share :


ഡോ.നിസ

കാണിക്കവെച്ചും കാലു പിടിച്ചും കയ്യാങ്കളി കാട്ടിയും കാര്യംനേടുമീ നാട്ടിൽ പ്രകൃതിയിലോരോന്നും പലവിധ പ്രക്രിയകളാൽ നിലനില്‍പിനായി പഴുതുകൾ തേടുന്നു. വളർന്നു പൊങ്ങിയും പടർന്നു പന്തലിച്ചും തുളഞ്ഞു കയറിയും താങ്ങി നിര്‍ത്തുന്നു. കുപ്പത്തൊട്ടിയിലും കളകൾക.....

Read More
Share :


കെ.ജി. സുഷമ

ഇരുട്ടിലൂടെ നടക്കുമ്പോൾ വെളിച്ചത്തിൻ്റെ ഒരു തുണ്ട് അകമേ നിന്ന്  വഴികാട്ടും  നിഴലു പോലും കൂടെ വരാത്തതിനാൽ അഴലില്ലാ യാത്ര.! അരുതുകളുടെ അതിർവരമ്പുകൾ ഉണ്ടാവില്ല.. അസ്വസ്ഥ നിശ്വാസങ്ങളില്ല.. സ്വസ്ഥമായ മനസ്സു കയ്യിൽപ്പിടിച്ചൊരു യാത്ര. കുന്നിൻ്റെ ചരിവിലെ ശാന്തനിശബ്ദതയി.....

Read More
Share :


ജ്യോതി സനിൽ

ഇനി വരില്ലെന്നു ചൊല്ലിയലക്ഷ്യമായ് കവിത പെയ്യുന്ന വാക്കുവലിച്ചെറിഞ്ഞെ- വിടെയോ മാഞ്ഞസന്ധ്യേ - യഗാധമാം ചുഴിയിലെങ്ങോ മറഞ്ഞു കിടപ്പോ നീ...   പകലു മാഞ്ഞതിൻ തീരത്തതിദ്രുതം അഴകു പൂക്കുന്ന വർണ്ണം നിറയവെ വഴിയിലെക്കാട്ടുതെച്ചിയോടൊരു മാത്ര - യിരുളുവന്നെന്നു പരിഭവം ചൊല.....

Read More
Share :


പോതുപാറ മധുസൂദനൻ

മച്ചി വാക്കുകളിൽ മധുരം ചേർത്തുള്ള ഉച്ചഭക്ഷണം വേണ്ട പക്ഷിശാസ്ത്രത്തിൻ്റെ പതിപ്പിൽ കൊത്തിയ പച്ചക്കിളിയും കൂട്ടിലാക്കിയ കാക്കാത്തിതള്ളയും വേണ്ട പന്തിരുകുലത്തിൻ്റെ നെഞ്ചിൽ പന്തം തെളിയിച്ച ഭ്രാന്തൻ്റെ ചിന്തകളും തച്ചുശാസ്ത്രത്തെ തേച്ചുമിനുക്കിയ തച്ചൻ്റെ വീതുള.....

Read More
Share :