Archives / March 2018
ദിവ്യ .സി.ആര്‍
മണിക്കുട്ടി ! അവളെ പോലൊരു നായക്കുട്ടി വീട്ടിലേക്കു വരുന്പോള്‍ വല്ലാതെ ദേഷ്യമാണ് തോന്നിയത്. അടുക്കള പണിയും ഭര്‍ത്താവിന്‍റെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാന്‍ തന്നെ ഒരുദിവസം തികയുന്നില്ല, അപ്പോഴാണ് രാവിലെ നായ്ക്കുട്ടിയെയും കൊണ്ടുള്ള വരവ് ! അതിനോടുള്ള ദേഷ്യം മറച്ചുവയ്ക്കാതെ കലിതുള്ളി......
Read Moreസ്വയംപ്രഭ
യാത്ര കഴിഞ്ഞു തിരികെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കൈ നിറയെ അവൾക്കായി കൊണ്ടുവന്നതൊക്കെയും എന്നെ പുച്ഛ ഭാവത്തിൽ നോക്കുന്നതായി എനിക്ക് തോന്നി .ആ നിമിഷംമുതൽ ഞാൻ എന്നെ തന്നെ വെറുത്തു തുടങ്ങി. ആ വെറുപ്പ് എന്നിൽനിന്നും അവൾക്ക് മാത്രമേ എടുത്തു മാറ്റാൻ കഴിയു എന്ന് എനി�.....
Read Moreരാജു.കാഞ്ഞിരങ്ങാട്
അടയാളം എന്തു നാമണിയണം എന്തു ഭക്ഷിക്കണം എന്തു ചിന്തിക്കണം എന്തെഴുതീടണം അറിയാ മനസ്സിന്നുരഞ്ഞു - തിണർക്കുന്നു ചൊറിഞ്ഞു ചൊറിഞ്ഞു ചിര ങ്ങായി മാറുന്നു കറുത്തു തടിച്ചുവടുവായി മാറുന്നു. മനോഗതിയാകേ മറച്ചുവച്ചീടണം പുതുതത്വ ശാസ്ത്ര പുതപ്പണി - ഞ്ഞീടണം നരനണിയേണം നുണ വസ്ത്രം മാ�.....
Read MoreN.P ഹാഫിസ് മുഹമ്മദ്
കോഴിക്കോട് വെച് ഡി .സി കിഴക്കേമുറിയിൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാമത് ലോക പുസ്തകോത്സവം നടക്കുകയാണ് .(കേരള ലിറ്ററേറ്റർ ഫെസ്റ്റിവൽ നടന്നത്).ലോകത്തിന്റെ പല ഭാഗത്തു നിന്നും എഴുത്തുകാർ വരുന്നതുകൊണ്ട് ഇത് ലോകോത്സവ മേളയായി തന്നെ കണക്കാക്കാവുന്നതാണ് .ഇന്ത്യയിൽ ജയ്പൂരിൽ വെച്ച് നടക്കുന്ന ലിറ്റ�.....
Read Moreമുല്ലശ്ശേരി
നിങ്ങളെൻ്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ ? നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചുഴന്നെടുക്കുന്നോ ? നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ? നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് . -കടമ്മനിട്ട രാമകൃഷ്ണൻ.....
Read Moreഗീതാ മുന്നൂർകൊട്
തൻ്റെ അധ്യാപക ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമാണ് ശ്രിമതി ഗീതാ മുന്നൂർകൊട് എന്റെ സ്കൂൾ എന്ന പംക്തിയില് വിവരിക്കിന്നത്. ഇതു വടക്കേ ഇന്ത്യയിൽ നടന്ന ഒരു സംഭവമാണ് എങ്കിലും ഇന്നും ഇതിനു പ്രസക്തിയുണ്ട് -മുല്ലശ്ശേരി നാസിക്ക് ഓജ്ജർ കേന്ദ്രീയവിദ്യാലയത്തിലെരണ്ടാം വർഷം... 1982-83 . ഒമ്പതും പത്തും �.....
Read Moreഅനാമിക U.S
നിശബ്‌ദ ശകലങ്ങളെ...... കാലമത്ര ഓർമ്മിക്കുവാൻ! കാലചക്രത്തിന്റെ - പേരിൽ ഒരു തിരി, നന്മതൻ- ലാവണ്യം, ജ്വലിക്കും - പോൽ ! നമിക്കുന്നു നാം നിന്നെ - മലയാള സാഹിത്യമേ ! ഉജ്ജ്വല പ്രതിഭയാം - ആർണവത്തിങ്കൽ തൻ, തുടു ചന്ദനം - അക്ഷര സാമ്രാജ്യമല്ലോ! ബലികുടീരം... വിതുമ്പുന്ന - ദിവ്യ കിരണങ്ങളേറ്റു �.....
Read Moreഎം.കെ. ഹരികുമാര്‍
ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ. ഞാന്.....
Read Moreസാന്ദ്ര
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ മാറി ചാലക്കുഴി റോഡില്‍ എത്തി അവിടെ നിന്നും 100 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സാന്ത്വനം എന്ന ഈ സ്ഥാപനം മുന്‍ സഭാ അദ്ധ്യക്ഷനായിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്ക ബാബായുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റ�.....
Read Moreഅരുണ്‍ ജോൺസൻ
ഇറാനിലെ ആളുകള്‍ക്ക് ബോളിവുഡ് സുപരിചിതം ആണ്.. അവർ ഹിന്ദി സിനിമകളുടെ ആരാധകരാണ്. അവിടെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം അണി യണം, ഏതു രാജ്യക്കാരി ആയാലും. ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രവും നിര്‍ബന്ധം. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന എഴുത്തുകളും parcel um എല്ലാം തുറന്നു പരിശോധന നടത്തിയതിന് ശേഷമെ വിലാസക്.....
Read Moreമേഴ്‌സി ടീച്ചർ
.......തുടർച്ച...... ഞാൻ മാർ ഇവാനിയോസ് കോളേജിൽ ജോയിൻ ചെയ്യുമ്പോൾ (1966) ബോട്ടണി ഡിപ്പാർട്ട്മെന്റിൽ വനിത അധ്യാപികയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു - 18 വർഷത്തോളം ആ സ്ഥിതി തുടർന്നു കോളേജിൽ തന്നെ ഇംഗ്ലീഷ് ഡിപ്പാർട്ട് മെന്റിൽ മിസ്സിസ് ഹെലൻ ക്യാരി സുവോളജി ഡിപ്പാർട്ട് മെന്റിൽ മിസ്സിസ് ലളിത പണിക്കർ ത�.....
Read More