എം.കെ.ഹരികുമാറിന്റെ പേജ്


എം.കെ.ഹരികുമാർ

എം ടി .വാസുദേവൻ നായരുടെ  യാത്രാനുഭവ സ്മരണകൾക്ക് 'ആൾക്കൂട്ടത്തിൽ തനിയെ ' എന്നാണ് പേരിട്ടിരിക്കുന്നത്. ആൾക്കൂട്ടത്തിനു വ്യക്തിത്വം ഇല്ലല്ലോ. ചിന്തിക്കുന്നവൻ അവിടെ ഒറ്റപ്പെടും. ആൾക്കൂട്ടം ഒരു വലിയ ശരീരമാണ്. അത് ചിലപ്പോൾ ആക്രമിച്ചേക്കാം. പിന്നീട് എം.ടി എഴുതിയ ഒരു തിരക്കഥയും ഇതേ പേരിലായിരുന്നു. അത് ഐ.വി.ശശി സിനിമയാക്കി. ഈ കൊറോണക്കാലത്ത് ,ആരിൽ നിന്നെല്ലാമാണ് അകലം പാലി.....

Read More
Share :



എം.കെ.ഹരികുമാർ

കൊറോണക്കാലം സാഹിത്യരചനയ്ക്ക് പറ്റിയതല്ലെന്ന് ആദ്യമേ തന്നെ പറയട്ടെ .അടുത്ത ചില എഴുത്തുകാരും വായനക്കാരും അത് സ്നേഹസംഭാഷണങ്ങൾക്കിടയിൽ ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അവരെ സത്യാവസ്ഥ ബോധ്യപ്പെടുത്താതിരിക്കുന്നത് വഞ്ചനയാണ്. അതുകൊണ്ടാണ് ഇത് എഴുതുന്നത്. നോവൽ എഴുതുന്നില്ലേ ? കവിത കാണുന്നില്ലല്ലോ ? കഥ എഴുത്ത് നിർത്തിയോ എന്നിങ്ങനെയാണ് ചോദ്യങ്ങൾ. പതിവുള്ള കോളങ്ങൾ.....

Read More
Share :



എം.കെ.ഹരികുമാർ

ശൂന്യതയ്ക്ക്‌ ബോധമുണ്ടെന്ന്‌ ആരും പറയുകയില്ല. എന്നാൽ ഒരു മനുഷ്യൻ അതിനെ സ്ഥിരമായി അഭിമുഖീകരിക്കുകയാണെങ്കിൽ ആ ശൂന്യത പദസംഘാത്മകമായ ഭാഷണമായിത്തീരും. അർത്തോ ആ ശൂന്യതയെ അറിയുന്നതു തന്നെ വെളിപാടിന്റെ ലോകത്തേക്കുള്ള ക്ഷണമാണ്‌. തന്നിലുള്ള ശൂന്യതയെ അറിയുമ്പോൾ തന്നെ, അതിനുള്ളിലേക്ക്‌ സ്വയം എറിഞ്ഞുടയ്ക്കാതിരിക്കാൻ പാടുപെടുകയാണ്‌. ഇതാണ്‌ ആന്തരികമായ, നിഷ്ഫലതയുടെ സംവാദം......

Read More
Share :



എം.കെ. ഹരികുമാർ

       ഏറ്റവും വലിയ കല ഏതാണെന്ന്‌ ചോദിച്ചാൽ അമേരിക്കൻ ചിന്തകനായ ഹെന്റി ഡേവിഡ്‌ തോറോ(1817-1862) പറയും, അത്‌ ഒരു ദിവസത്തിന്റെ പരമപ്രധാനമായ മൂല്യം തിരിച്ചറിയുന്നതാണെന്ന്‌. മനുഷ്യന്റെ മാറ്റുരച്ച്‌ നോക്കുന്നത്‌, തനിക്ക്‌ കിട്ടിയ സിദ്ധികൾ കൊണ്ട്‌ എന്ത്‌ ചെയ്തു എന്നതിനെ ആശ്രയിച്ചാണ്‌. സാമ്പ്രദായിക കലയോ സംഗീതമോ അല്ല, അതിനപ്പുറമാണ്‌ ഈ സിദ്ധികളുടെ സ്ഥലികൾ വ്യാപിച്ചിരിക.....

Read More
Share :