Archives / June 2018

ഇന്ദുലേഖവയലാർരാമവർമ്മ
ആമിയ്ക്ക്

വളരെക്കാലത്തെ,ആഗ്രഹംഅല്ലെങ്കിൽമോഹംനിർമാതളംപൂത്തതുകാണാൻ,ആസൗഭാഗ്യംഈയടെഉണ്ടായി,ആമി,അമ്മയുടെസാമിപ്യംഉള്ളതായിതോന്നി,സർഗ്ഗചേതനയുമായി,മതസൗഹാർദ്ദചിന്തയുമായി,അമ്മസർപ്പക്കാവിലുംപരിസരങ്ങളിലും,പീലിവിടർത്തിയമയിലിനെപ്പോലെയും,അദൃശ്യയായി,ആകരങ്ങളിൽചേർത്തുനിറുത്തിയപ്പോലെ, ആകരുത്ത്,എൻ്റെകുഞ്ഞുസിദ്ധുന് ലഭിച്ചതുപോലേതോന്നി,ബാലാമണിയമ്മയേയും,ഒരുനിമിഷംചിന്തിച്ചുആകവികുടുംബം,അക്ഷരത്തറവാട്ടിലെമുറ്റം ഇന്നില്ലെങ്കിലും,ആമിയുടെകഥകളിലൂടെ,നീലാമ്പരിയിലൂടെ,എൻ്റെകഥയിലൂടെ,നീർമാതളത്തിൻ്റെസുഗന്ധംമാധവിക്കുട്ടിയുടെ,പുന്നയൂർക്കുളത്തെബാല്യംഞാൻകണ്ടു.,ആമിജനഹൃദയങ്ങളിലെസിംഹാസനത്തിലിരിയ്ക്കുന്നതുപോലെ,നഷ്ടപ്പെട്ടനീലാമ്പരിയുടെ വേദനപോലെതോന്നിഒറ്റപ്പെട്ടതുരുത്തുപോലെ,ആസ്മാരകവുംസർപ്പക്കാവും,നിലനില്ക്കുന്നു,നീർമാതളംപൂക്കുമ്പോൾ,വീണ്ടുംവരണംവയലാറിൻ്റെകുടുംബം,എന്ന്ആമിപറയുന്നതുപോലെതോന്നി,എപ്പോഴോവേർപിരിഞ്ഞ,ചിറ്റയേപ്പോലെ,മനസ്സിൽ ഒരുവേദനയായിരുന്നു,ഈമനോഹരതീരത്തുതരുമോ,ഇനിയൊരുജന്മംകൂടിഎന്ന്അച്ഛൻ്റെവരികൾപോലേ,ആമിയുംവരണംനീർമാതളത്തിൻ്റെതണലിൽ വീണ്ടുംസ്ത്രീകളുടെഎഴുത്തുകാരിയായി,സമൂഹത്തിലെനെറികേടുകളെ,പച്ചയായിതുറന്നെഴുതാൻ,സ്നേഹസാമ്രാജ്യത്തിലെ,റാണിയാകാൻ,വരില്ലേ പിറന്നാൾ ആഘോഷിയ്ക്കുന്ന,ഈസമയംപാളയംപള്ളിയുടെ,തണലിരുന്ന്,പുന്നയൂർക്കുളവും,സർപ്പക്കാവും,,ഈഭൂമിയുടെ ജീവചൈതന്യങ്ങളിലൂടെ,സ്വച്ഛമായി സഞ്ചരിയ്ക്കുന്നമാധവിക്കുട്ടിയെന്നാആമിയ്ക്ക്,ഒരുപിടിസ്മൃതിപൂക്കൾ ഇന്ദുലേഖവയലാർരാമവർമ്മ

Share :